Aarif Muhammed Khan: മലപ്പുറം എസ്.പിയുടെ സാന്നിധ്യത്തിലാണ് പോലീസുകാര്‍ മൂന്ന് കൂറ്റന്‍ ബാനറുകള്‍ അഴിച്ചുമാറ്റിയത്. ഇപ്പോള്‍തന്നെ ബാനറുകള്‍ അഴിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്നും ബാനറുകള്‍ നീക്കിയില്ലെങ്കില്‍ ഇപ്പോള്‍തന്നെ അവിടെനിന്ന് പോകുമെന്നും പറഞ്ഞതോടെയാണ് നടപടി.
Police Investigation: ടൗണിൽ രണ്ട് സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന എഐ ക്യാമറകളാണ് നശിപ്പിച്ചത്. ഈ മാസം ഏഴിനാണ് സംഭവം. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Manaveeyam veedhi clashes: അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷം മാനവീയം വീഥി നൈറ്റ്ലൈഫിനായി തുറന്ന് നൽകിയതിന് ശേഷം ഇത് പത്താമത്തെ അക്രമസംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Firing against the police: റോഷന്റെ മുറിയുടെ മുന്നിൽ നിന്ന് വാതിലിൽ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് പെട്ടെന്ന് പോലീസിന് നേരെ വെടിയുതിർത്തത്. എസ്ഐ ഉൾപ്പെടെയുള്ള പോലീസ് സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വിളപ്പിൽശാലയിൽ സ്കൂട്ടർ യാത്രികയെ കടന്നു പിടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ സ്വദേശി പ്രസാദ്, തൈക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ എന്നിവരെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടമൺകടവ് പേയാട് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പള്ളിമുക്ക് മുസ്ലിം പള്ളിക്ക് സമീപത്ത് വച്ചാണ് സംഭവം. സംഭവത്തിൽ വിളപ്പിൽശാല പോലീസ് കേസെടുക്കുകയും തുടർ അന്വേഷണത്തിൽ കുണ്ടമൺ ഭാഗത്ത് നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.